1.

തന്റെ ദിവ്യഗുണങ്ങൾ പ്രകീർത്തി -
ക്കുവാനായ് തിരഞ്ഞെടുക്കപ്പെട്ടു
നാം മോദാൽ

2.

അന്ധകാരത്തിൽനിന്നും
അത്ഭുതമാം തേജസ്സിൽ
നമ്മെ വിളിച്ചവന്റെ നന്മ
പ്രകീർത്തിക്കേണ്ടേ എന്നും?

3.

രാജപുരോഹിതരായ്
സ്വന്തജനങ്ങളുമായ്
നമ്മെയുയർത്തിയതാം
നന്മ പ്രകീർത്തിക്ക നാം മോദാൽ

4.

എത്ര പവിത്രനവൻ
പാപമറിയാത്തവൻ
നിർദ്ദോഷൻ നിഷ്കളങ്കൻ
നിസ്തുല്യ രക്ഷാകര - നെന്നു

335

കീർത്തിക്കുവിൻ, ക്രിസ്തു
നാമത്തെ നാൾതോറും
കീർത്തിക്കുവിൻ പ്രിയരേ