2.

സത്യമാം പാതവിട്ടു
നിത്യനാശമാർഗ്ഗത്തിൽ
എത്തിയോരെൻകരം പിടിച്ചു
മുക്തിയേകി നീ

3.

പന്തിയിൽ ഭോജ്യത്തിനായ്
ആശിച്ചൊരു നേരത്ത്
വന്നെന്റെ കൈകളിൽ
നീ ജീവമന്നവച്ചതാൽ

4.

ആഴമുളെളാരു ചേറ്റിൽ
ആണ്ടുപോയ എന്നെ നീ
വേഗത്തിൽ ചാരത്തെത്തി
കോരിയെടുത്തതിനാൽ

5.

പാരിൽ ഞാനന്യദേശിയായി -
പ്പാർക്കുമ്പോൾ വരും
പോരിൽ വൻ ജയമേകിക്കാത്തു
പാലിക്കുന്നതാൽ

529

1.

പാടും ഞാൻ രക്ഷകനെ
എന്റെ ജീവനാളെല്ലാം
ഘോഷിക്കും തന്റെ ദിവ്യ
നാമമെന്നും നാടെല്ലാം