1.

സങ്കടം നിറഞ്ഞിങ്ങമരും തൻ
ജനങ്ങളെ കാത്തരുളും
തുംഗതേജസ്സാ വാനിൽ വരും

2.

സാരമായ തൻവാക്കുകൾ നിസ്സാര -
മെന്നു താനേ കരുതി
നേരുവിട്ടു നീ പോകുകയോ?

3.

നഷ്ടമേൽക്കുകിൽ നൂറുഗണം
കിട്ടുമെന്നല്ല രാജ്യമതിൽ
നിത്യജീവനും കിട്ടുമെന്നാൽ

4.

ദൈവദാസരോടിങ്ങിടയും
പാപികൾ കിടന്നങ്ങലയും
കോപമേറ്റശേഷം വലയും

5.

ചൂളപോലെരിയുന്ന ദിനം
കാളുമഗ്നിയായ് വന്നിടവേ
താളടിക്കു തുല്യം നരരാം

6.

വേരുകൊമ്പിവ ശേഷിച്ചിടാ
ചാരമാമവർ കാൽക്കടിയിൽ
നേരുകാരതി ശോഭിതരാം

7.

യൂദർ ക്രിസ്തനെത്തളളിയതാൽ
ഖേദമെന്തു വന്നോർക്കുക നീ
ഭേദമില്ല നീയാകിലുമീ

899

സകലേശജനെ വെടിയും
നരസംഘംചുവടേ പൊടിയും