2.

ദൈവത്തിൻ കാഹളനാദം ശബ്ദം
വാനിൽ നാം കേൾക്കാറായ്
ദൂതന്മാർ മീട്ടിടും വീണയിൽ
നാദവും കേൾക്കാറായ്
ശുദ്ധരെല്ലാം വാനമേഘേ
പറന്നുപോകാറായ്
ഒരുങ്ങിടാം പ്രിയരേ നാം
കാന്തൻ വരാറായ്

3.

പൊൻ വെളളിക്കല്ലുകളാൽ
നാം മന്നിൽ
ചെയ്ത വേലകൾക്കെല്ലാം
നൽകും പ്രതിഫലം താതൻ
മിന്നും കിരീടങ്ങളായ്
പുല്ലു മരം വൈക്കോലന്നിവ
വെന്തുപോയിടും
നല്ല വേല ചെയ്യണം നാം
കാന്തൻ വരാറായ് -
V.J.M

1596

1.

വീടൊരുക്കി വേഗം വരും
പോയതുപോൽ പ്രാണനാഥൻ
വിൺമഹിമയേകി നമ്മെ
തന്നരികിൽ ചേർത്തിടുവാൻ
തുമ്പമെല്ലാമന്നുമാറും
കണ്ണുനീരു തോർന്നിടും
ഖിന്നതകളൊന്നുമില്ലാതിമ്പമോടെ
വാണിടും നാം